IST: Thursday, 9 September 2010

സപ്ലിമെന്റ്‌

പ്ലാറ്റിനം ജൂബിലി മലബാറില്‍ സി.എം.ഐ. സഭയുടെ 75 വര്‍ഷം

2010 ജൂലൈ 31 ന്‌ സി.എം.ഐ സഭാംഗങ്ങള്‍ മലബാറില്‍ സേവനം ആരംഭിച്ചിട്ട്‌ 75 വര്‍ഷം പൂര്‍ത്തിയാകുകയാണ്‌. 1935 ജൂലൈ 31 നാണ്‌ കോഴിക്കോട്‌ ലത്തീന്‍ രൂപത വക ഫറോക്കിനടുത്ത്‌ ചെറുവണ്ണൂരിലെ തിരുഹൃദയ ഇടവക

കത്തോലിക്കാ സ്‌കൂളില്‍ കത്തോലിക്കാ കുട്ടികളെ അയക്കണമെന്ന്‌ പറഞ്ഞാല്‍ അതെങ്ങനെ വര്‍ഗീയതയാകും?

കേരളസഭയുടെ ഉറങ്ങാത്ത കാവല്‌ക്കാരനായ മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്തായ്‌ക്ക്‌ 14-ന്‌ 80 വയസ്സു തികയുന്നു. പഠനത്തിന്റെയും പ്രതികരണത്തിന്റെയും വേറിട്ട വഴികളിലൂടെയുള്ള ഈ ആത്മീയപിതാവിന്റെ സഞ്ചാരം, കേരളസഭയുടെ

ഹൃദയകവാടത്തില്‍ മുട്ടിവിളിച്ചു ക്രൂശിതന്‍

വഴിയും സത്യവും ജീവനും ഞാനാകുന്നു, എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല....

മറക്കാനാകാത്ത ദു:ഖവെളളികള്‍...

കാണ്ടമാലിലെ നിലവിളികള്‍ ഇനിയും നിലച്ചിട്ടില്ല. വിശ്വാസത്തിന്റെ പേരില്‍ ഉടുവസ്‌ത്രം കൈമുതലാക്കി വനത്തിലേക്ക്‌ ഓടിപ്പോകേണ്ട വന്ന പാവം ആദിവാസി ക്രൈസ്‌തവര്‍. അനാഥ കുട്ടികളെപ്പോലും ചുട്ടെരിച്ച നരാധമര്‍, സേവനം ജീവിതമാക്കിയ ക്രൈസ്‌തവ സന്ന്യാസിനിയെ കൂട്ട ബലാല്‍സംഗംചെയ്‌ത കിരാത മനുഷ്യര്‍, അമ്പതിനായിരത്തിലധികം മുനുഷ്യര്‍ ഇന്നും താല്‍ക്കാലിക ടെന്റുകളില്‍ കഴിയുന്നു.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉണര്‍ത്തുപാട്ടുമായി

ബ്രദര്‍ മാക്‌സിം ഡിമലോ എസ്‌.ജെ., അദ്ദേഹം തന്റെ അനുഭവജ്ഞാനംകൊണ്ട്‌ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ്‌ ആയി മാറിയ വ്യക്തിയാണ്‌. മഹാരാഷ്‌ട്രയുടെ വടക്കന്‍ പ്രദേശമായ തലാശേരി വാര്‍ലി ട്രൈബല്‍ ബല്‍റ്റിന്‌ 5000 വര്‍ഷത്തെ

ചരിത്രംമഞ്ഞായുറഞ്ഞൊരുനാട്‌

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2500 അടി ഉയരത്തില്‍ സമതല പ്രദേശങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ട്‌, ഏതാണ്ടൊരു തപസ്വിനിയെപ്പോലെ കഴിയുകയായിരുന്നു വയനാട്‌. ``വികസന സാധ്യതകളുള്ള വയനാട്‌'' എന്ന ലേഖനത്തില്‍

പുതപ്പു പുതപ്പിച്ച മാനന്തവാടി

മാനന്തവാടി രൂപതയെക്കുറിച്ച്‌ ഓര്‍ ക്കുമ്പോള്‍ പ്രകൃതിയാണ്‌ ആദ്യം എന്റെ മനസിലേക്ക്‌ കടന്നുവരുന്നത്‌. കെട്ടിടങ്ങളില്ലാതിരുന്ന അക്കാലത്ത്‌ പ്രകൃതി മഞ്ഞു പുതച്ച്‌ കിടന്നിരുന്ന അവസ്ഥ. പുതപ്പു പുതച്ചതുപോലെ മഞ്ഞുമൂടി കിടന്നിരുന്ന

Page 1 of 3

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »